Connect with us

ലെബനനിൽ ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ വ്യാപകമായി പൊട്ടിത്തെറിച്ച്‌ നിരവധി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവമൊണ് ഇന്നലെ ഇന്നുമായി അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സംഭവം. മൂവായിരത്തോളം പേജറുകളാണ്‌ ഇന്നലെ ഒറ്റയടിക്ക് ലബനാനിന്റെ പല ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്‌. സ്‌ഫോടനങ്ങളിൽ കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് ലെബനൻ ഭരിക്കുന്ന ഹിസ്ബുല്ല ആരോപിക്കുന്നത്. ഗസ്സ യുദ്ധത്തിൽ ഹമാസിനെ പിന്തുണച്ചതിനുള്ള പ്രതികാരമാണിതെന്നും ഹിസ്‌ബുല്ല പറയുന്നു.

Latest