60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഗ്രൂപ്പ് അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 50ഓളം ബന്ദികളെ ഇസ്‌റാഈല്‍ മോചിപ്പിക്കുമെന്നും സൂചന.