കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരെയാണ് ഇറാന് വിട്ടയച്ചത്. ഇവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയും മറ്റൊരാള്‍ എസ്തോണിയന്‍ പൗരനുമാണ്.